പാർലമെന്റിലും നിയമസഭകളിലും സീറ്റുകളുടെ എണ്ണംകൂട്ടി സ്ത്രീകൾക്ക് 33% സംവരണം ഉറപ്പാക്കുന്നതാണ് ബിൽ
National
അജിത് പവാർ മുമ്പ് പ്രതിപക്ഷ പാർട്ടിയുമായി സഖ്യത്തിലായിരുന്നുവെന്നും 1991 ലും 1995 ലും പ്രതിപക്ഷ പാർട്ടി അംഗമായി തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നുവെന്നും നേതാക്കന്മാർ ചൂണ്ടിക്കാട്ടുന്നു.
കർണാടകയിലെ മുഡിഗരെ താലൂക്കിലാണ് ഈ ഹൃദയഭേദകമായ സംഭവം നടന്നത്
“ഇറാനിലുള്ള ബന്ധുക്കൾ സുരക്ഷിതരാണോ... ജീവിച്ചിരിപ്പുണ്ടോ എന്നുപോലും ഞങ്ങൾക്ക് അറിയില്ല,”
പശ്ചിമേഷ്യൻ സംഘർഷം,വനിതാ സംവരണ നിയമ ഭേദഗതികൾ അടക്കം നിരവധി വിഷയങ്ങൾ ചർച്ചയായേക്കും
"സ്ത്രീകൾ പുരോഗമിക്കുമ്പോൾ സമൂഹം പുരോഗമിക്കുന്നു എന്ന ഇന്ത്യയുടെ നാഗരിക ധാർമ്മികതയെ വളരെക്കാലമായി നയിച്ച ഒരു തത്വത്തിന്റെ സ്ഥിരീകരണമാണ് ഈ ഭേദഗതി"
അതിഥി തൊഴിലാളികൾക്ക് ഗാർഹിക കണക‍്ഷനില്ലാത്തതു കൊണ്ടാണ് പകരം സംവിധാനം
എന്‍എഫ്ഡിസിയുടെ നോണ്‍ ഒഫിഷ്യല്‍ ഡയറക്ടറായി കൃഷ്ണകുമാറിനെ നിയമിച്ചത് രാഷ്ട്രപതി
ഗോവയിൽ നടക്കാനിരുന്ന ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി








