തന്നെ ഒരു എഴുത്തുകാരനാക്കിയത് മുംബൈ ആണെന്ന് പ്രേമൻ ഇല്ലത്ത്
ആത്മഹത്യചെയ്തത് , മുഖ്യമന്ത്രിയില്‍ നിന്ന് മികച്ച കര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡ് ഏറ്റുവാങ്ങിയ കർഷകൻ
നാളെ പുലർച്ചെ 5നു അഖണ്ഡനാമജപ സമർപ്പണവും കലശാഭിഷേകവും. 7 മണിക്ക് പിതൃതർപ്പണം
കേന്ദ്ര നിർദ്ദേശം നടപ്പിലാക്കിയില്ലെങ്കിൽ കേന്ദ്ര സഹായത്തെ ബാധിക്കുമെന്നതിനാലാണ് സംസ്ഥാനം ഈ തീരുമാനത്തിലേക്ക് നീങ്ങുന്നത്
ബെംഗളൂരുവിലെ ഇന്ത്യൻ ബാങ്കിൻ്റെ ഗിരിനഗർ ശാഖയിലെ ഉദ്യോഗസ്ഥനാണ് പ്രതി.
മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷൻ ഡെപ്യൂട്ടി മേയറുടെ ഓഫീസിൽ ടിപ്പു സുൽത്താൻ്റെ ചിത്രം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിനിടെയാണ് സപ്‌കലിൻ്റെ തുലനം ചെയ്യൽ
പത്തനംതിട്ട സ്വദേശിയാണ് മരണപ്പെട്ട വർഗ്ഗീസ് കെ തോമസ്
നഗരത്തിന്റെ മാനിഫെസ്റ്റോ, പുറത്താക്കപ്പെട്ടവറുടെ പുസ്തകം, അധിനിവേശ കാലത്തെ പ്രണയം തുടങ്ങിയ രചനകളിലൂടെ ശ്രദ്ധേയനായ പ്രേമൻ ഇല്ലത്ത് മുംബൈയിൽ സ്ഥിരതാമസമാക്കിയ എഴുത്തുകാരനാണ്.
തിങ്കളാഴ്ച രാവിലെ ബലിതർപ്പണംതിലഹവനം എന്നിവയും ഉണ്ടായിരിക്കും.








