രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളുടെ കാലിൽ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു.
53 കേസുകളിലെ പ്രതിയാണ് 45 വയസുള്ള ബാലമുരുകൻ
അർഹരായവരുടെ പ്രാതിനിധ്യം ഉറപ്പാക്കാനും ഇരട്ടിപ്പുകൾ ഒഴിവാക്കാനുമാണ് പരിഷ്കരണം.
ശ്വസിക്കാൻ ബുദ്ധിമുട്ട് നേരിട്ട ഇദ്ദേഹത്തെ ഉടൻ തന്നെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കാബിനറ്റ് മന്ത്രി മംഗൾ പ്രഭാത് ലോധയും സ്പീക്കർരാഹുൽ നർവേക്കറും പ്രതിഷേധ സ്ഥലത്തെത്തി
അനഘ പാട്ടീൽ എന്ന 36 കാരിയാണ് സാമ്പത്തിക നഷ്ടത്തെ തുടർന്നുണ്ടായ മാനസികസമ്മർദ്ദത്താൽ ആത്മഹത്യചെയ്തത്.
ഒക്ടോ: 25ന് പ്രസിദ്ധീകരിച്ച അന്തിമവോട്ടർപട്ടികയിൽ ഉൾപ്പെടാത്ത അർഹരായവർക്ക് പേര് ചേർക്കാം
ഡ്രൈവർമാർ ഭീഷണിപ്പെടുത്തിയത് സാമൂഹ്യ മാധ്യമത്തിലൂടെയാണ് മുംബൈ സ്വദേശി പൊതുസമൂഹത്തെ അറിയിച്ചത്
ഇംഗ്ലീഷ് ന്യൂസ് പോര്‍ട്ടല്‍ പ്രോജക്ട് സിന്‍ഡിക്കേറ്റിലെഴുതിയ ലേഖനമാണ് വിവാദമായിരിക്കുന്നത്








