ഒരു കേസിൻ്റെ വാദത്തിനായി കോടതിയേക്ക് പോകുന്ന വഴിയ്ക്കാണ് അപ്രതീക്ഷിതമായ ആക്രമണമുണ്ടായത്.
ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍ ഇടനാഴികളും ഇവി ശ്രീധരൻ്റെ മാർഗനിർദ്ദേശത്തിൽ തയ്യാറാക്കിയത്
ദക്ഷിണ റെയിൽവേ പുറത്തിറക്കിയ വാർത്താക്കുറിപ്പിലാണ് ഈ വിവരങ്ങൾ പങ്കുവെച്ചത്.
വഴുതക്കാട് ട്രിവാൻഡ്രം ക്ലബിന് മുന്നിൽ വച്ച് ഇന്നലെ രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായതെങ്കിലും നിർത്താതെ പോയ കാർ ഓടിച്ചിരുന്നത് താനാണെന്ന് നടൻ പിന്നീട് കുറ്റസമ്മതം നടത്തുകയായിരുന്നു.
നാളെ ഒമാനിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ആണവ ചര്‍ച്ച.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി,പോസ്റ്റ്മോർട്ടം നടപടിയും പൂർത്തീകരിച്ചു
ഇടിച്ചശേഷം ഭയം കൊണ്ടാണ് താൻ കാര്‍ നിര്‍ത്താതെ പോയതെന്ന് താരം
"വിഎസിന് ജനഹൃദയങ്ങളിൽ ലഭിച്ചിട്ടുള്ള സ്ഥാനമാണ് ഏതൊരു പുരസ്കാരത്തേക്കാളും വലുതെന്ന് വിശ്വസിക്കുന്നു"
ഒരാഴ്ച്ചക്കിടയില്‍ കോഴിക്കോട്, കണ്ണൂർ, എറണാകുളം, കൊല്ലം, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളില്‍ വന്നിറങ്ങിയ ഇതര സംസ്ഥാനക്കാർ ഒരു ലക്ഷത്തോളം








